231. “നബി (സ) അരുളി : നിങ്ങളിലൊരാള്‍ക്ക് തന്റെ സ്നേഹിതനെ പ്രശംസിക്കാന്‍ നിര്ബന്ധമായാല് അവന് ഇപ്രകാരം പറയട്ടെ:
“അവനെ കുറിച്ച് ഞാന്‍ അങ്ങനെ ധരിക്കുന്നു. എന്നാല്‍ അല്ലാഹുവിനാണ് സൂക്ഷ്മമായി അവനെ കണക്കാക്കുന്നത്. അല്ലാഹുവിന്റെ പ്രശംസക്ക് മുമ്പില്‍ ഞാന്‍ ആരെയും മുന്തിക്കുന്നില്ല. അവന് ഇന്നാലിന്ന രൂപത്തിലാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു”.”
“അത് അവന് അറിയുന്നുവെങ്കില്‍ മാത്രം പറയുക.”
:(البخاري:٢٦٦٢ ومسلم:٣٠٠٠)